മുംബൈ: പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് .പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11ശതമാനം വിപണി വിഹിതമാണ് ഇന്ത്യയ്ക്കുള്ളത്. വളർന്നുവരുന്ന വിപണി എന്ന നിലയിൽ ഇടത്തരക്കാരുടെ സാമ്പത്തിക മുന്നേറ്റം വജ്രാഭരണ വിപണിയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് അഭിപ്രായമുണ്ട്. സമീപകാലത്ത് വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ടൈറ്റാൻ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ മൂല്യത്തിൽ 30 മുതൽ 35% വരെ വിഹിതം വജ്രഭരണ വിഭാഗത്തിൽ നിന്നാണെന്ന് സി.ഇ.ഒ
Category: National
ഡീപ് ഫെയ്ക്കുകളെ നിയന്ത്രിക്കണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഇൻറർനെറ്റിലെ ഡീപ്പ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ വന്ന രണ്ട് ഹരജികൾ പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവുമാണ് അപകടങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഇന്ന് കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഡീപ്പ് ഫേക്കുകൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകളെ ഐ.ടി നിയമത്തിനു കീഴിൽ ഇൻറർ മീഡിയ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡീപ് ഫേയ്ക്കുകൾ തലവേദനയാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ
നീറ്റ് പീജി പരീക്ഷ : ദേശീയതല സീറ്റ് അലോട്ട്മെന്റ് എം സി സി നടത്തും
ഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ( എൻ ബി ഇ എം എസ് ) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ( നീറ്റ് പി.ജി 2024) അടിസ്ഥാനമാക്കി ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ( എം.സി.സി) വഴി ആയിരിക്കും. സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ആയിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ
മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്