മാനന്തവാടി : പനിയും ശർദ്ദിയും മൂലം വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പന്ത്രണ്ടുവയസ്സുകാരൻ മരിച്ചു.രണ്ടേനാൽ കുളത്തു വയൽ കോളനിയിലെ രതീഷിന്റെയും അനിതയുടെയും മകൻ ജയേഷ് ആണ് മരിച്ചത്.. പനിയും ശർദ്ദിയും കാരണം ചികിത്സ തേടി ഇന്നലെവയനാട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു . ഡോക്ടർ മരുന്നു കുറിച്ചു നല്കിയിരുന്നു. വീട്ടിലെത്തിയതിനു ശേഷം വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു മാസത്തോളം കുട്ടി അസുഖബാധിതനായിരുന്നു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി